Skip to main content

ദേശാഭിമാനിക്കൊരുമ്മ!


ദേശാഭിമാനി വാരികയില്‍ (2011 may22, ലക്കം 52) എന്റെ ഹായ് കൂയ് പൂയ് എന്ന കഥ പ്രസിദ്ധീകരിച്ചപ്പോള്‍..
കഥ വായിക്കാത്തവര്‍ക്ക് ഇവിടെ ക്ലിക്കി വായിക്കാം.

ഹായ് കൂയ് പൂയ്

Comments

  1. സന്തോഷം
    മുക്താര്‍ എന്നാല്‍ ഹായ് കൂയ് പൂയ് ആ‍ാണെനിക്കിന്നും.. :)

    ReplyDelete
  2. അച്ചടിമഷി പുരണ്ട അക്ഷരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍... !

    ReplyDelete
  3. അഭിനന്ദനങ്ങള്‍... !

    ReplyDelete
  4. അഭിനന്ദനങ്ങള്‍..!
    മുന്‍പും വായിച്ചിരുന്നു,ഇപ്പോഴും വായിച്ചു
    പുതുമവറ്റാത്തൊരു പഴമ..!
    സന്തോഷം...ഹാ‍യ്..കൂയ്...പൂയ്..

    ReplyDelete
  5. അഭിനന്ദനങ്ങള്‍... !

    ReplyDelete
  6. അഭിനന്ദനങ്ങള്‍...
    വായിച്ചിരുന്നു.
    അതിന്റെ മുഖചിത്രത്തിലെ ഫോട്ടോ എടുത്തത്‌ എന്റെ സുഹൃത്ത്‌ ഡോ.ഹാറൂണ്‍ ആണ്.

    ReplyDelete
  7. മുക്താര്‍ ഭായ്,അഭിനന്ദനങ്ങള്‍.ആസ്വാദ്യം ആയ എഴുത്തിനു.

    ReplyDelete
  8. ഹായ് , പൂയ് , കൂയ്

    ReplyDelete
  9. പൂയ്‌ കൂയ്‌ ഹായ്‌!!! അഭിനന്ദന്‍സ്‌!!

    ReplyDelete
  10. വായിച്ചു...
    ഹായ് കൂയ് പൂയ് !

    ReplyDelete
  11. ഉയരങ്ങളിലേക്ക് കയറട്ടേ....ഹായ് കൂയ് പൂയ്...!

    ReplyDelete
  12. അച്ചടിമഷി പുരണ്ട അക്ഷരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍... !ഹായ് , പൂയ് , കൂയ്

    ReplyDelete
  13. ഹൃദയം നിറഞ്ഞ ആശംസകള്‍...

    ReplyDelete
  14. അഭിനന്ദനങ്ങള്‍, ആശംസകള്‍.

    ReplyDelete
  15. അഭിനന്ദനങ്ങള്‍...

    ReplyDelete
  16. അഭിനന്ദനങ്ങള്‍...

    ReplyDelete
  17. നൂര് ചുകപ്പന്‍ അഭിവാദ്യങ്ങള്‍ ..

    ReplyDelete
  18. അഭിനന്ദനങ്ങള്‍... !

    ReplyDelete
  19. അപ്പൊ ഇങ്ങള് വലിയ എഴുത്തുകാരനും കൂടി ആണല്ലേ.. അഭിനന്ദനങ്ങള്‍ ഇനിയും ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ പ്രാര്‍ഥനയോടെ ...

    ReplyDelete
  20. ഹാ‍യ്..കൂയ്...പൂയ്..
    idak ithiyoke varane....

    ReplyDelete
  21. ഹായ് യും പൂയ് യും അവിടെ നില്‍ക്കട്ടെ.... ആദ്യമൊരു കൂയ്......

    ReplyDelete
  22. ഹായ് യും പൂയ് യും അവിടെ നില്‍ക്കട്ടെ.... ആദ്യമൊരു കൂയ്......

    ReplyDelete
  23. കഥ മുമ്പ് വായിച്ചത് മനസ്സിലുണ്ട് .
    പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കു നന്ദി. കഥാകാരനായ താങ്കള്‍ക്കു ആശംസകള്‍. അഭിനന്ദനങ്ങള്‍
    ------------------
    ഞാന്‍ വീണ്ടും.... ഒരു പക്ഷെ...

    ReplyDelete
  24. നിഷ്‌കളങ്കതയുടെ ആള്‍രൂപമാണ് കഥാകാരന്‍. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete

Post a Comment

Popular posts from this blog

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച...

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌....

പോ... പോ... ബൃര്‍ര്‍ര്‍...!

ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത്‌ വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച്‌ മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട്‌ മദ്‌റസയിലേക്ക്‌ മാറിയത്‌. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്‌. മുമ്പ്‌ വാടകക്ക്‌ കൊടുത്തിരുന്നതാണ്‌. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന്‌ പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്‌. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്‌. അവന്‍ കിള്ളക്കുട്ടിയാണ്‌. ...