'നായര്‍ സമുദായത്തിനെ അവഹേളിക്കുന്നതരത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്സൈറ്റ് ഉടമയെ സൈബര്‍ പോലീസ് അറസ്റ്റുചെയ്തു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരാതിയെത്തുടര്‍ന്ന് ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വിചിത്രകേരളം എന്ന ബ്ലോഗിന്റെ ഉടമയായ ചേര്‍ത്തല തുറവൂര്‍ സ്വദേശി ഷൈന്‍ കെ.വിയാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി നായര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച് ഒട്ടേറെ പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ശംഖുവരയന്‍ എന്നാണ് ബ്ലോഗില്‍ പ്രൊഫൈല്‍ പേര് നല്‍കിയിരിക്കുന്നത്. നായര്‍ എന്ന പദത്തിന്റെ അര്‍ത്ഥം, നായര്‍ പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ അപകീര്‍ത്തിയുണ്ടാക്കത്തക്കവിധമുള്ള ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിരുന്നത്.
ദശകങ്ങള്‍ നീണ്ട ജീവിതത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെട്ടി തുറന്നു എഴുതുകയാണ് ഇവിടെ.ചിലത് അതിഭയങ്കരം ആയേക്കാം.അതിയായ താല്പര്യമുള്ളവര് മാത്രം വായിച്ചാല്‍ മതി. ഈ മുന്നറിയിപ്പ് അവഗണിച്ചു വായിക്കുന്നവര്‍ക്ക് ചിത്തഭ്രമം ബാധിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനും അതിനു മറുപടി പറയാനും എനിക്ക് താല്പര്യമില്ല.അതിനാല്‍ ആരും അഭിപ്രായം പറയാന്‍ ഇങ്ങോട്ട് വരേണ്ടതില്ല- വാണിങ് എന്ന് വ്യക്തമാക്കിക്കൊണ്ട് ബ്ലോഗില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
നായര്‍ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ ഏപ്രില്‍ മാസത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഡിജിപി പരാതി ഹൈടെക് സെല്ലിന് കൈമാറി. ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തില്‍, ചേര്‍ത്തലയില്‍ നിന്നാണ് ഈ ബ്ലോഗിലേക്ക് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് മനസ്സിലായി. തുടര്‍ന്ന് ബ്ലോഗ് ഉടമയെ കണ്ടെത്തുകയും സൈബര്‍ പോലീസ്സ്റ്റേഷന് കൈമാറുകയും ചെയ്തു.സൈബര്‍ പൊലീസ് ഗൂഗിളിന്റെ അധികൃതരുമായി ബന്ധപ്പെട്ടു കംപ്യൂട്ടറിന്റെ ഐപി അഡ്രസ് കണ്ടെത്തിയാണു പ്രതിയെ കുടുക്കിയത്. ജോര്‍ജ് ജോസ്ഫ് എന്ന വ്യാജ പേരുപയോഗിച്ചാണു ബ്ലോഗ് നിര്‍മിച്ചത്.വെബ്സൈറ്റ് സൗകര്യം ദുരുപയോഗം ചെയ്തതിന് ഇന്ത്യന്‍ ഐ.ടി.നിയമ പ്രകാരവും വര്‍ഗീയ പ്രശ്നങ്ങളുണ്ടാക്കിയതിന് ഐപിസി 153 എ വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദശകങ്ങള്‍ നീണ്ട ജീവിതത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെട്ടി തുറന്നു എഴുതുകയാണ് ഇവിടെ.ചിലത് അതിഭയങ്കരം ആയേക്കാം.അതിയായ താല്പര്യമുള്ളവര് മാത്രം വായിച്ചാല്‍ മതി. ഈ മുന്നറിയിപ്പ് അവഗണിച്ചു വായിക്കുന്നവര്‍ക്ക് ചിത്തഭ്രമം ബാധിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനും അതിനു മറുപടി പറയാനും എനിക്ക് താല്പര്യമില്ല.അതിനാല്‍ ആരും അഭിപ്രായം പറയാന്‍ ഇങ്ങോട്ട് വരേണ്ടതില്ല- വാണിങ് എന്ന് വ്യക്തമാക്കിക്കൊണ്ട് ബ്ലോഗില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
നായര്‍ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ ഏപ്രില്‍ മാസത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഡിജിപി പരാതി ഹൈടെക് സെല്ലിന് കൈമാറി. ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തില്‍, ചേര്‍ത്തലയില്‍ നിന്നാണ് ഈ ബ്ലോഗിലേക്ക് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് മനസ്സിലായി. തുടര്‍ന്ന് ബ്ലോഗ് ഉടമയെ കണ്ടെത്തുകയും സൈബര്‍ പോലീസ്സ്റ്റേഷന് കൈമാറുകയും ചെയ്തു.സൈബര്‍ പൊലീസ് ഗൂഗിളിന്റെ അധികൃതരുമായി ബന്ധപ്പെട്ടു കംപ്യൂട്ടറിന്റെ ഐപി അഡ്രസ് കണ്ടെത്തിയാണു പ്രതിയെ കുടുക്കിയത്. ജോര്‍ജ് ജോസ്ഫ് എന്ന വ്യാജ പേരുപയോഗിച്ചാണു ബ്ലോഗ് നിര്‍മിച്ചത്.വെബ്സൈറ്റ് സൗകര്യം ദുരുപയോഗം ചെയ്തതിന് ഇന്ത്യന്‍ ഐ.ടി.നിയമ പ്രകാരവും വര്‍ഗീയ പ്രശ്നങ്ങളുണ്ടാക്കിയതിന് ഐപിസി 153 എ വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇയാള്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, ഇന്‍ര്‍നെറ്റ് മോഡം എന്നിവ പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ പരിശോധനയ്ക്കായി ഇവ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.'
മലയാളം ന്യൂസ് ഓണ്‍ലൈന്‍ എഡിഷനിലാണ് ഞാനീ വാര്‍ത്ത കണ്ടത്..
മലയാളം ന്യൂസ് ഓണ്‍ലൈന്‍ എഡിഷനിലാണ് ഞാനീ വാര്‍ത്ത കണ്ടത്..
ബ്ലോഗല്ലെ എന്തുമാവാമെന്ന് കരുതുന്നവര്‍ ജാഗ്രതൈ!
ReplyDeleteഉമ്മാാാാാാാാാ
ReplyDeleteനന്നായുള്ളൂ,,, ഫ്രീ കിട്ടുന്ന ബ്ലോഗാണെന്നുകരുതി ആരെയും ചീത്തവിളിക്കാമെന്നു കരുമ്പോള്‍ ഓര്‍ക്കണം.!
ReplyDeleteനമ്മുടെ കൈവിരലിനും
ReplyDeleteഅന്യന്റെ മൂക്കിനും
ഇടയിലാണല്ലോ
സ്വാതന്ത്ര്യത്തിന്റെ തട്ടകം !
മാതൃഭൂമിയില്‍ ഈ വാര്‍ത്ത കണ്ടു.
ReplyDeletehttp://www.mathrubhumi.com/online/malayalam/news/story/308886/2010-05-15/kerala
നല്ല കാര്യം!
ReplyDeleteഅയ്യൊ ഇത്ര പെട്ടെന്നു പിടിച്ചോ? വേണ്ടായിരുന്നു...ഇതിനു പുറകില്‍ ആരായിരിക്കുമെന്ന് ഊഹിച്ച് കമെന്റെഴുതാനുള്ല അവസരം നഷ്ടപ്പേട്ടു...
ReplyDeleteമാതൃഭൂമി വാര്‍ത്ത കണ്ടു.
ReplyDeleteവിമർശനവും അവഹേളനവും തമ്മിലുള്ള വ്യത്യാസം ഇനിയും തിരിച്ചറിയാത്ത കാളിദാസൻ, ഇ.എ. ജബ്ബാർ തുടങ്ങിയവരും ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്.
ReplyDelete(അഭിപ്രായങ്ങൾ അതിന്റെ വഴിക്കുതന്നെ നീങ്ങട്ടെ. മടിച്ചു നിൽക്കാതെ, ശങ്കിച്ചു നിൽക്കാതെ കടന്നുവരൂ.. കടന്നുവരൂ..)
അതെ,
ReplyDeleteകാളിദാസൻ, ഇ.എ. ജബ്ബാർ, ചിത്രകാരന്...
ഇവരൊന്നും നായന്മാര്ക്കിട്ടല്ലല്ലോ പണിയുന്നത്?
കാളിദാസന്റെയും ഇ.എ ജബ്ബാറിന്റെയും ബ്ലോഗുകളെ അപേക്ഷിച്ച് ഈ ‘വിചിത്രകേരളം’ എന്നു പറയുന്ന ബ്ലോഗ് മാസം തെകയാതെ പ്രസവിച്ച ഒരു കുഞ്ഞുമാത്രമാകുന്നു. ജബ്ബാറിന്റെ ബ്ലോഗ് മാലിന്യങ്ങളുടെ ഒരു മലയാണെങ്കിൽ ഈ വിചിത്രകേരളം ബ്ലോഗ് പറമ്പിൽ കിളച്ച ഒരു കൂന മാത്രമാകുന്നു..
ReplyDeleteഅതിരുകളറിയാതെ ഇനി ഒരു പശുവും മേയരുത് .ജാഗ്രത പാലിക്കേണ്ടത് ബ്ലോഗ് എന്ന ആശയ വിനിമയ മേഖലയെ സ്നേഹിക്കുന്നവരാണ് .അനാശ്യാസ പ്രവണതകള്‍ക്കെതിരെ ബ്ലോഗ്ഗര്മാര് ഒന്നിച്ചു ശബ്ദിക്കട്ടെ . ഞാനുമുണ്ട് കൂടെ .....
ReplyDeleteഅതെന്നെ, എന്തും ആവാമെന്ന് കരുതുന്നവർക്ക് ഒരു സൂചന ..പക്ഷെ അഭിപ്രായ സ്വന്തന്ത്ര്യം ഹനിക്കുന്ന രീതിയിലേക്കുമാകരുത്. അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ എന്തും വിളിച്ച് പറയുക എന്നതും ആവരുത്.
ReplyDeleteപള്ളിക്കുളം.. പറഞ്ഞു...
ReplyDeleteകാളിദാസന്റെയും ഇ.എ ജബ്ബാറിന്റെയും ബ്ലോഗുകളെ അപേക്ഷിച്ച് ഈ ‘വിചിത്രകേരളം’ എന്നു പറയുന്ന ബ്ലോഗ് മാസം തെകയാതെ പ്രസവിച്ച ഒരു കുഞ്ഞുമാത്രമാകുന്നു. ജബ്ബാറിന്റെ ബ്ലോഗ് മാലിന്യങ്ങളുടെ ഒരു മലയാണെങ്കിൽ ഈ വിചിത്രകേരളം ബ്ലോഗ് പറമ്പിൽ കിളച്ച ഒരു കൂന മാത്രമാകുന്നു..
പള്ളിക്കൊളമേ പള്ളിക്കൊളമേ ജബ്ബാറ് ആ മലയ്ക്കുള്ള മാലിന്യമെടുത്തത് എവിടെനിന്നാണെന്നൊക്കെ അറിയാമല്ലോ അല്ലേ? ആ മലയിലെന്തായാലും ഈ കൊളത്തിലുള്ളത്ര കാണില്ല യേത് ???
പള്ളിക്കുളം, ഒരു പേര് നിങ്ങള്‍ മറന്നു.... കല്‍ക്കി
ReplyDeleteഭാഗ്യം.. ജബ്ബാർ മാലിനപ്പെടുത്തുന്ന കുളത്തിലല്ല മുസ്ലിങ്ങൾ എന്നും മുങ്ങി നിവരുന്നത്. ലോകത്ത് ഇന്നുവരെയുള്ള ഒരു പണ്ഡിതനുംചമക്കാത്ത വിശദീകരണങ്ങളാണ് ജബ്ബാർ ഖുർആന്‍ നൽകുന്നത്. ചില ആളുകൾക്ക് മാലിന്യം തലയിൽ തന്നെ ഉദിക്കും. പോരാത്തത് സമാന മനസ്കരായ ആളുകളിൽ നിന്നും സമാനബ്ലോഗ് വ്യവഹാരങ്ങളിൽ നിന്നും ഒക്കെ വാങ്ങിക്കൂട്ടും. അങ്ങനെയാണ് ‘മാലിന്യത്തിന്റെ മല‘ ഉണ്ടാകുന്നത്.
ReplyDeleteഎന്റെ ലിസ്റ്റിലുള്ള പേരുകൾ വിമർശകരുടേതല്ല. അവഹേളകരുടേതാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടേതാണ്. കൽക്കിയായാലും കൊള്ളാം ആരായാലും കൊള്ളാം മാന്യമായ വിമർശനസങ്കേതങ്ങൾ കയ്യിലില്ലെങ്കിൽ വിമർശനങ്ങൾ ഒഴിവാക്കുക. അതാണ് ലോകത്തിനും ബൂലോകത്തിനും കരണീയം.
വാര്‍ത്ത വായിച്ചിരുന്നു, സ്വാതന്ത്ര്യം അവഹേളലനത്തിനു ഉപയോഗിച്ചാല്‍ ഇതുതന്നെ ഫലം !
ReplyDeleteനന്നായി. വിമര്‍ശനവും അവഹേളനവും തമ്മിലുള്ള വ്യത്യാസം ഇവരൊക്കെ പഠിക്കട്ടെ. ഇനിയും ചില ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്കൂടിയുണ്ട് ഇതു മനസ്സിലാക്കാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നവര്‍. അവര്‍ക്കും ബുദ്ധി തെളിയട്ടെ.
ReplyDeleteഎന്തായാലും നമ്മുടെ സൈബര്‍സെല്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പായി!
ബ്ലോഗിലായലും എനും എഴുതാമെന്നാണോ ഹംസക്ക പറഞ്ഞതു പോലെ ചീത്ത വിളിക്കുന്നതിനുമൊരതിരില്ലെ ... അല്ല പിന്നെ ....
ReplyDeleteഞാന്‍ കൊടുത്ത ലിങ്കുകളില്‍ ചില പിശകുകളുണ്ടായിരുന്നു..
ReplyDeleteചൂണ്ടിക്കാണിച്ച Radhika Nair നു നന്ദി.
ശംഖുവരയന്റെ വിവാദബ്ലോഗ് ഇപ്പോ എല്ലാവര്ക്കും തുറക്കാനാവില്ല.
"> വിചിത്ര കേരളം ബ്ലോഗ്: 'റിട്ടയേഡ് ഹെഡ്മാസ്റ്റര് ജോര്‍ജ്ജ് ജോസഫ്' പിടിയില്‍<
ReplyDeleteഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായി വിരമിച്ച ഗണിതാദ്ധ്യാപകനായ ജോര്‍ജ്ജ് ജോസഫ് എന്ന് സ്വയം പരിചയപ്പെടുത്തി, ഒരു വൃദ്ധന്റെ പ്രൊഫൈല്‍ ചിത്രം സഹിതം നായര്‍ സമുദായത്തിനെതിരെ ജാതീയമായ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ അപരബ്ലോഗരെ തിരിച്ചറിഞ്ഞു. ചേര്‍ത്തല തുറവൂര്‍ സ്വദേശി കെവി ഷൈന്‍ (37) ആണ് പ്രതി. തുറവൂര്‍ വിജയ സോമില്‍ ഉടമയുടെ മകനാണ് എറണാകുളം ടെക്നിക്കല്‍ സ്കൂളിലെ ക്ലര്‍ക്കായ ഷൈന്‍.
ഗൂഗിളിന്റെ ബ്ലോഗിങ് സര്‍വീസ് ആയ ബ്ലോഗറില്‍ വിചിത്രകേരളം, നായര്സംബന്ധം എന്നീ പേരുകളില്‍ രണ്ടു ബ്ലോഗുകളിലായാണ് ഷൈന്‍ ജാതിവിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളെഴുതിയത്. ഇതുസംബന്ധിച്ച് മസ്കറ്റ് നിവാസിയും ബ്ലോഗറും കവിയുമായ ജയകൃഷ്ണന് കാവാലമാണ് ആദ്യം പരാതി നല്‍കുന്നത്. ജയകൃഷ്ണന് ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പികെ നാരായണപ്പണിക്കരും ഈ ബ്ലോഗിനെതിരെ പരാതി നല്‍കിയിരുന്നു. ഇതില്‍ നാരായണപ്പണിക്കരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ രണ്ടുബ്ലോഗുകളിലായി വന്ന പോസ്റ്റുകള്‍ മലയാള ബൂലോഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചക്രവ്യൂഹം, നിരൂപകന്മൂസ, സത്യാന്വേഷി തുടങ്ങിയ നിരവധി ബ്ലോഗുകള്‍ വിചിത്രകേരളത്തിലെയും നായര്സംബന്ധത്തിലെയും പോസ്റ്റുകള്‍ക്കെതിരെ മറുപോസ്റ്റുകളുമായി രംഗത്തെത്തി.
ജാതീയമായ ആക്ഷേപങ്ങളുടെ പേരില്‍ 'ചിത്രകാരന്' എന്ന ബ്ലോഗര്ക്കെതിരെയും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചിത്രകാരന് എന്ന അപരനാമത്തില്‍ ബ്ലോഗ് ചെയ്യുന്ന മുരളി എന്ന പരസ്യകലാകാരനെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. പൊന്നമ്പലം എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന ചെന്നൈയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായ തിരുവനന്തപുരം സ്വദേശി സന്തോഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു, നടപടി.
ആദ്യം ജോര്‍ജ്ജ് ജോസഫ് എന്ന പേരുപയോഗിച്ചിരുന്ന ഇയാള്‍ പിന്നീട് ജിജെ എന്നു ചുരുക്കിയെഴുതുകയും പ്രൊഫൈല്‍ ഫോട്ടോ മാറ്റി പകരം ഒരു കുരിശിന്റെ ചിത്രം നല്‍കുകയും ചെയ്തിരുന്നു.
ഷൈന്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, ഇന്‍ര്‍നെറ്റ് മോഡം എന്നിവ പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ പരിശോധനയ്ക്കായി ഇവ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഗൂഗിളിന്റെ സഹായത്തോടെയാണ് സൈബര്‍ സെല്‍ ജോര്‍ജ്ജ് ജോസഫ് എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന യഥാര്‍ത്ഥ ബ്ലോഗറെ കണ്ടെത്തിയത്. ഷൈനിനെതിരെ ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.
എല്‍എല്‍ബി ബിരുദധാരിയായ ഷൈന്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതിനാല്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു."
മറ്റൊരു സൈറ്റില്‍ വന്ന വാര്‍ത്ത.
ഇതു കുറച്ചൂടെ വിശദമാണെന്നു തോന്നുന്നു..
സൈബര്‍ സെല്ലിന് അഭിനന്ദനങ്ങള്‍ ഇതുവരെ പലര്‍ക്കും വായിക്കാന്‍ കഴിയാത്തത് ഇവിടെ വായിക്കാം. എല്ലാ ലിങ്കുകളും ഞെക്കണം എന്നുമാത്രം.
ReplyDeleteഹഹഹഹ........
ReplyDeleteകൊള്ളാമല്ലോ മര്യാദ രാമന്മാരുടെ പ്രതികരണങ്ങള്‍ !!!!
നായര്‍ ജാതി സംഘടന നേതാവും,
നായര്‍ പോലീസും ചേര്‍ന്ന് നായര്‍
ചരിത്രത്തിലേക്കുള്ള അന്വേഷണത്തെ
മുളയിലെ നുള്ളിക്കളയാനുള്ള ഒരു മാടംബി
നംബറെടുത്തു എന്നേയുള്ളു.
അധികാരത്തിന്റെ വഴിയില്‍ ജാതീയമായ
സ്വാധീനശക്തി എത്രമാത്രം അടിഞ്ഞുകൂടിക്കിടക്കുന്നു എന്നതിന്റെ ദൃഷ്ടാന്തം.
ജാതിയും,മതവും,രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ
പൊതുജനാഭിപ്രായത്തെ മൂടിക്കെട്ടുന്നതിനു വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ ആഭിചാര കേന്ദ്രമായി സൈബര്‍ നിയമത്തെ ഉപയോഗിക്കുമെന്നുള്ള ഭീഷണി !!!
നമ്മുടെ ഉറങ്ങിക്കിടക്കുന്ന രാഷ്ട്രീയത്തെ ഉണര്‍ത്താന്‍ എന്തായാലും ഈ ജാതിക്കോമരങ്ങളുടെ അറസ്റ്റ് നാടകം ഉപകരിക്കും.
ഇതെന്താ വെള്ളരിക്കാ പട്ടണമോ !!!
പണ്ട് തിരുവനന്തപുരം രാജാവിന്റെ നായര്‍ പോലീസ് ആയിരക്കണക്കിനു കൃസ്ത്യന്‍ നാടാര്‍ സ്ത്രീകളുടെ ബ്ലൌസ് തെരുവില്‍ വച്ച് പിടിച്ചുകീറുന്ന തികച്ചും അന്ന് നിയമ വിധേയമായിരുന്ന ഒരു മാടംബിത്തം നടത്തിയിരുന്നു.(ചാന്നാര്‍ സ്ത്രീ പെയിന്റിങ്ങ്) 50 കൊല്ലത്തിലേറെ തിരുവിതാം കൂര് പോലീസിന്റെ മുഖ്യ ജോലി തന്നെ അതായിരുന്നു. അന്ന് അതില്‍ അനീതിയുള്ളതായി രാജാവിനും,നായര്‍ പോലീസിനും,കോടതിക്കും തോന്നിയിരുന്നില്ലത്രേ !!!
(ചാന്നാര്‍ ലഹളയും നായര്‍ പട്ടാളവും)
ഇപ്പോള്‍ ബ്ലോഗര്‍മാരെ നിയമക്കുരുക്കില്‍ പെടുത്തി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കും
ഒരു പത്തുകൊല്ലം കഴിഞ്ഞാല്‍ തങ്ങള്‍ നടത്തിയ മാടംബിത്തത്തെക്കുറിച്ച് ബോധം വരേണ്ടിവരും. നായര്‍ മാടംബികളുടെ ചരിത്രം കുറച്ചുകൂടി മോശമാകാനേ ഇതൊക്കെ ഉപകരിക്കു.
ഏതെങ്കിലും ഒരു ബ്ലോഗര്‍ തുമ്മിയാല്‍ തെറിക്കുന്നതാണ് ജാതി മത കോമരങ്ങളുടെ ചരിത്രമെങ്കില്‍ ... ആ ചരിത്രത്തെ ഓര്‍ത്ത്
സഹതപിക്കാനേ കഴിയു. ഹഹഹ.....
മനുഷ്യന്മാരാകാന്‍ ഈ ചൂലുകള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു !!!
കോഴഞ്ചേരി പ്രസംഗം എന്നൊക്കെ കേള്‍ക്കുന്ന സമയമാണ്... നായരും പട്ടരും ചേര്‍ന്നാല്‍ സര്‍ക്കാരായി എന്നാണെന്നു തോന്നുന്നു അതിലെ ഭംഗിയുള വാചകം !!!(നായരും പട്ടരും ചേര്‍ന്നാല്‍ തിരുവിതാംകൂര്‍ ഗവണ്മെന്റായി...)
അതിന്റെ ഒരു തുടര്‍ച്ച...
ആദർശത്തെ ആദർശം കൊണ്ടും ആശയത്തെ ആശയം കൊണ്ടുമാണ് നേരിടേണ്ടത്.വിചിത്ര കേരളം പോലുള്ള ആശയാധിക്ഷേപങ്ങൾ പരാമർശിക്കുന്നകാരണത്താൽ ബ്ലോഗുകാരെ അറസ്റ്റുചെയ്യുകയാണെങ്കിൽ മിക്കവാറും ബ്ലോഗുകാരും ഇതിനേക്കാൾ എത്രയോ മടങ്ങ് അറസ്റ്റിനർഹരാണെന്ന വസ്തുത കണ്ടില്ലെന്നു നടിക്കുന്നതു ഒട്ടും അഭികാമ്യമല്ല.ഇങ്ങനെ പോയാൽ അധികം താമസിയാതെ ഒട്ടേറെ ബ്ലോഗുകാർ കോടതികയറേണ്ടിവരും.
ReplyDeleteനമ്മുടെ ഫാര്‍മര്‍ നായര്‍ക്ക് സെയ്ബര്‍ സെല്ലില്‍ ഒരു കാബിനും (കുറച്ച് ഇടിക്കട്ടയും,ഉലക്കയുമൊക്കെ)കമ്ബ്യൂട്ട്റുമൊക്കെ കൊടുക്കേണ്ടതാണ്.കേരളം മുഴുവന്‍ നായര്‍ ഭരണം ഏര്‍പ്പെടുത്താനും സകല ബ്ലോഗര്‍മാരേയും അഴിയെണ്ണിക്കാനും സഹായകമായേനെ...!!!
ReplyDeleteഇയ്യാളുടെ നായര്‍ ജാതി ഭ്രാന്തണ് സൈബര്‍ സെല്ലില്‍ എത്ര നായരുണ്ട് എന്ന് നാട്ടുകാരെക്കൊണ്ട് ചോദിപ്പിച്ചേക്കാവുന്ന ഘടകം എന്നു തോന്നുന്നു.
ഇവിടെ എന്നല്ല എല്ലാ രംഗത്തും ഇത്തരം ഒരു ശീലം ഇപ്പോള്‍ സര്വ്വസാധാരണമായിട്ടുണ്ട്.
ReplyDeleteകലികാലം എന്നല്ലാതെ എന്ത് പറയാന്‍.
മര്യാദകേടുകാണിച്ചാല് അതുപഠിപ്പിക്കണം
ReplyDeleteചിത്രകാരാ ഇനി കേരള ബ്ലോഗ് അക്കാദമി ജില്ലകള്‍ തോറും ക്ലാസെടുത്തുകൊണ്ട് തന്നെയാകട്ടെ. അപ്പനപ്പൂപ്പന്‍ മാരുടെ ചരിത്രഗവേഷണം ക്ലാസ്സുകളില്‍ നിരത്താം. ആദ്യം ഷൈന്‍ എന്ന മപ്പത്തേഴുകാരനെ രക്ഷിക്കാന്‍ ഒന്ന് സഹായിക്ക്. അത്കഴിഞ്ഞ് സ്വന്തം ബ്ലോഗിലെ ഹേറ്റ് സ്പീച്ചുകളും. സൈബര്‍ നിയമം ശക്തമായി നടപ്പിലാവാന്‍ അധിക കാലം കാത്തിരിക്കേണ്ടി വരില്ല. ബൂലോഗം നാറ്റുന്ന നാലഞ്ചുപേര് കേട്ടറിവുകളുടെ ഭാണ്ഡക്കെട്ടഴിച്ച് ഇന്നില്ലാത്ത ആചാരങ്ങളുടെ പേരില്‍ ഒരു സമുദായത്തെ മൊത്തമായി അപലപിക്കുന്നത് ഏതെല്ലാം വകുപ്പില്പ്പെടുമെന്നും മനസിലാക്കേണ്ടിവരും.
ReplyDeleteപണ്ട് ഏതോ ഒരു ബ്ലോഗ്ഗര്‍ ഏതോ ഒരു ബ്ലോഗ്ഗറെയും സമുദായത്തെയും സ്ത്രീകളെയും തെറി വിളിച്ചെന്നോ സമുദായത്തെ അവഹേളിച്ചതിനു മറ്റാരോ ഇതുപോലെ കേസ് കൊടുത്തെന്നോ വായിച്ചതു ഓര്‍മ്മവരുന്നു! നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? അന്നൊക്കെ സൈബര്‍ നിയമം ഇത്ര സ്ട്രിക്ട് അല്ലായിരുന്നു. പിണറായിയുടെ വീട് കേസിന് തൊട്ടു മുമ്പാണ് സൈബര്‍ നിയമം ഒക്കെയൊന്നു ക്ലിയര്‍ ആയത്. എന്തായാലും ഇപ്പോള്‍ ആ റബ്ബര്‍ പാല് പോസ്റ്റും കമന്റുകളും കാണാനില്ല. നല്ലത്. ഇനിയും വെറുതെ നിയമത്തിന്റെ പിറകെ പോകേണ്ടല്ലോ.
ReplyDeleteറബ്ബര്‍പാല്‍ പോസ്റ്റില്ലെങ്കിലും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു കമെന്റ് ലിങ്കുണ്ട്. സൈബര്‍ സെല്ലിന് കേസെടുക്കാന്‍ പ്രസ്തുത ലിങ്കിലെ കമെന്റ് ഗൂഗിള്‍ കൈമാരിയേക്കാം. ചിത്രകാരനെതിരെ കേസെടുക്കാന്‍ അത് ധാരാളം.
ReplyDeleteകുറേ പാഠങ്ങള്‍ നല്കുന്ന ഒരറസ്റ്റ്. സാധാരണ ഗതിയില്‍ ഒരു ബ്ലോഗറുടെ അറസ്റ്റില്‍ മറ്റുബ്ലോഗര്മാര് പ്രതിഷേധിക്കേണ്ടതായിരുന്നു. എന്നാല്‍ ഇവിടെ സമാന ചിന്താഗതിയും അനുഭവവുമുള്ള ചിത്രകാരന് മാത്രമാണ് ആ ബ്ലോഗറെ അനുകൂലിക്കണമെന്ന് തോന്നിയത്. വിമര്‍ശനവും അവഹേളനവും രണ്ടാണ്. വിമര്‍ശിക്കുന്നത് തെറ്റ് മനസ്സിലാക്കിക്കൊടുക്കാനും തിരുത്താനുമാണ്. അത് മനസ്സിലായിട്ടും മനസ്സിലാക്കാതെ അവഹേളനവും നിന്ദ്യതയും നടത്തുന്നവര്‍ ആരായാലും ബൂലോഗത്തിന് നാണക്കേട് വരുത്തുന്നവരാണ്. അരോഗ്യകരമായ സംവാദത്തിന്റെ അന്തകരും. കമന്റിടാന്‍ ഇങ്ങോട്ട് വരേണ്ടന്ന് പറുയുന്നതിലെ ഉദ്ദേശ്യം വ്യക്തമാണല്ലോ. നിങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടെങ്കിലും അത് പറയേണ്ടതില്ല എന്ന ദുഷ്ടമനസ്സ്. അതിന് ജാതിയും മതവും മാറിയുള്ള വ്യാജ ഐഡിയും. അവഹേളനത്തെ പ്രതിരോധിക്കുന്നതോടൊപ്പം വിമര്‍ശനത്തെ തളര്ത്തുന്നവര് ബ്ലോഗിന്റെ വലിയ ഒരു ദൗത്യത്തെ പരാജയപ്പെടുത്തുകയാണ്. അറസ്റ്റുണ്ടായാലും ഇല്ലെങ്കിലും ചിലര്‍ (പേര് പറയേണ്ടതില്ല) ശ്രദ്ധിക്കുന്നത് ഈ മാധ്യമം ഇനിയും അവഹേളിക്കാതിരിക്കാനും നിര്‍ഭയം ഇതിനെ ഉപയോഗപ്പെടുത്താനും സഹായകമാകും. അല്ലെങ്കില്‍ രാജാധിപത്യകിംഗ്ഡമുകളില് കഴിച്ചുകൂട്ടേണ്ടിവരുന്നവര്ക്കുള്ള ശ്വാസംമുട്ടല്‍ നാമെല്ലാം അനുഭവിക്കേണ്ടി വരികയും ചെയ്യും. വിമര്‍ശനം സിന്ദാബാദ്, അവഹേളനം മുര്‍ദാബാദ്. ഇതാകട്ടേ മുദ്രാവാക്യം. ഇതിലെ വ്യത്യാസം അറിയാത്തവര്‍ ഈ രംഗത്ത് ഇടപെടാതിരിക്കുക.
ReplyDeleteഅറസ്റ്റില്‍ പ്രതിഷേധിക്കുന്നു !
ReplyDeleteഎന്തെഴുതുമ്പോഴും ഇച്ചിരി ശ്രദ്ധിക്കുന്നത് നല്ലതാണ് അല്ലേ..
ReplyDeleteHe deserved it. I alse sent a complaint to cyber cell and they replied. People who thinks that they can say anything, shall beware.
ReplyDeleteCKLatheef പറഞ്ഞു...
ReplyDelete"അറസ്റ്റുണ്ടായാലും ഇല്ലെങ്കിലും ചിലര്‍ (പേര് പറയേണ്ടതില്ല) ശ്രദ്ധിക്കുന്നത് ഈ മാധ്യമം ഇനിയും അവഹേളിക്കാതിരിക്കാനും നിര്‍ഭയം ഇതിനെ ഉപയോഗപ്പെടുത്താനും സഹായകമാകും."
ലത്തീഫിന്റെ ഇസ്ലാമിനെ വിമര്‍ശിക്കുന്ന ഇ.എ.ജബ്ബാര്‍ കാളിദാസന് ഒക്കെയല്ലേ ആ ചിലര്‍ ? കൊച്ചുകള്ളന് ഹ ഹ ഹ!
നമുക്ക് CKLatheef അപ്പോകാലിപ്തോ പള്ളിക്കുളം ചിന്തകന്‍ കാട്ടിപ്പരുത്തി MA. ബക്കര്‍ കല്ക്കിമിശിഹാ തുടങ്ങിയ ധാര്മ്മികപ്രവാചകരെ മാതൃകയാക്കിയാലോ?
വല്യ സദാചാരം പ്രസംഗിക്കുന്നേന് മുന്നേ ഇ.എ.ജബ്ബാറിന്റെയും കാളിദാസന്റേയുമൊക്കെ പോസ്റ്റുകളിലെ വിശ്വാസികളുടെ കമന്റുകളൊക്കെ ഒന്ന് വായിച്ചുനോക്കുന്നത് നാണമുണ്ടാവാന് നല്ലതാ.
ഇതും കൂട്ടി വായിക്കൂ..
ReplyDeleteസൈബര്‍ കേസ്, ചിത്രകാരന് ഒരു തുറന്ന കത്ത്
ഇതും കൂടി കൂട്ടി വായിക്കൂ..
ReplyDeleteബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
മാന്യമായ ഭാഷയിലും, ഗുണകാംഷാ പരമായും ആര്‍ക്കും ആരെയും വിമര്‍ശിക്കാം.
ReplyDeleteഎന്നാല്‍ ഈ സംഭവത്തില്‍ അതൊന്നുമില്ലെന്ന് മാത്രമല്ല, ഒരു സമുദായത്തെ മന:പൂര്‍വ്വം അവഹേളിക്കാന്‍ ശ്രമിക്കുകയും അതിന് മറ്റൊരു സമുദായത്തിന്റെ പേര് ദുരുപയോഗപെടുത്തുകയും, എതിര് അഭിപ്രായങ്ങള്‍ക്ക് അവസരം പോലും നല്‍കാതിരിക്കുകയും ചെയ്തതിലൂടെ ബ്ലോഗിനെ മൊത്തം അപകീര്‍ത്തിപെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ബ്ലോഗിന്റെ സല്‍കീര്‍ത്തി കാത്തു സൂക്ഷിക്കുന്നതിനും, നന്മയെയും, സൌഹാര്ദ്ദാന്തരീക്ഷത്തെയും കാംഷിച്ചും
ഇത്തരം ക്ഷുദ്ര ബ്ലോഗുകളെയും ബ്ലോഗര്‍മാരെയും ഒറ്റപെടുത്തണമെന്ന് എല്ലാ നല്ലവരായ ബ്ലോഗര്‍മാരോടും അപേക്ഷിക്കുന്നു.
ഭാഷ മാന്യമാകുന്നത് അധികാരത്തോടുള്ള/ഭരണ വര്‍ഗ്ഗത്തോടുള്ള ദാസ്യഭാവം ഉയര്ത്തിപ്പിടിക്കുംബോഴാണ്. സത്യത്തില്‍ അടിമത്വ-ഉടമസ്ത വ്യവസ്ഥിതിയുടെ അവശേഷിപ്പാണ് മാന്യ ഭാഷ. വസ്തുതാപരമായി എല്ലാം ആശയവിനിമയത്തിനുപയോഗിക്കുന്ന അക്ഷരങ്ങള്‍ തന്നെ ! അധികാരത്തെ അവഗണിക്കാന്‍ ബൌദ്ധികശേഷിയുള്ളവരുടെ
ReplyDeleteഅക്ഷരങ്ങള്‍ മാന്യമാകണമെന്നില്ല. പക്ഷേ,സാമൂഹ്യ മാറ്റങ്ങള്‍ അവരുടെ കാലടിപ്പാടുകളാണ്.
മാന്യഭാഷ വ്യക്തിപരമായ സാംബത്തികാഭിവൃദ്ധിക്ക് ഗുണകരമായ ഭാഷയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അത് ഒരിക്കലും സാധാരണ ജനങ്ങളുടെ ഭാഷയാകില്ല. സാമൂഹ്യ ചൂഷണത്തിന്റെ ഉപകരണം മാത്രമാണ് മാന്യ ഭാഷ. ആ ചൂഷണത്തിന്റെ ഭാഗം പറ്റാതെ നെറ്റ് ഉപയോക്ത്താവാനുള്ള അവസരം ലഭിക്കാനിടയില്ലെന്നതിനാല് ചിത്രകാരനും മാന്യ ഭാഷ പറയുന്നവനാണ്. ആ കുറ്റബോധം തീര്‍ക്കാനെങ്കിലും വല്ലപ്പോഴും ദരിദ്രന്റെ ഭാഷ ഈ ബ്ലോഗില്‍ ഉപയോഗിക്കാന്‍ മാനവികത ചിത്രകാരനെ നിര്‍ബന്ധിക്കുന്നു. ഷൈനും അത്തരം താത്വിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടായിരിക്കാം.
ഈ വിഷയം സമൂഹത്തിന്റെ അതിപ്രധാന ഘടകമായതിനാല്‍ ഒരു പോസ്റ്റ് തന്നെ എഴുതേണ്ടിയിരിക്കുന്നു.
ചിത്രകാരന് പറഞ്ഞതിനോട് യോജിക്കിന്നു ...........ഭാഷയുടെ മാന്യത, അതല്ല പ്രാധാന്യമര്‍ഹിക്കുന്നത് ..... പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ...ഭാഷയുടെ സുഖിപ്പിക്കലുകളില് അഭിരമിക്കുന്നത് വരേണ്യ താല്പര്യങ്ങളാണ്താനും
ReplyDeleteആത്മാവിഷ്കാരം എന്ന പേരില്‍ ബ്ലോഗ്ഗില്‍ എന്തും എഴുതാമെന്നു കരുതുന്നവര്‍ക്ക് ഈ അറസ്റ്റ് തീര്‍ച്ചയായും ഒരു മുന്നറിയിപ്പുതന്നെ. മതങ്ങളെ തമ്മിലടിപ്പിക്കാനും ഹിന്ദുമതത്തിലെ പറയപ്പെടുന്ന ജാതികളെ തമ്മിലടിപ്പിക്കാനും, അതൊക്കെ ചൂഷണംചെയ്തു വളര്‍ന്നു സ്വന്തം ഇരിപ്പിടം ഉറപ്പാക്കാനുമാണ് ഈ ബൂലോകത്തിലെ പല വ്യക്തികളും സംഘടനകളും ശ്രമിക്കുന്നതെന്ന് കരുതാതെ തരമില്ല.
ReplyDeleteസ്വന്തം ജാതിയും മതവും മറച്ചുവച്ച് ക്രിസ്ത്യന്‍ പേരില്‍ ഒരു ബ്ലോഗ്ഗെഴുതി, പ്രൊഫൈലില്‍ കുരിശിന്റെ പടവും കൊടുത്ത്, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാനും ജാതിമത വിദ്വേഷം ഉണ്ടാക്കി ചൂഷണം ചെയ്യാനും ശ്രമിക്കുന്നവരെ വിമര്‍ശിക്കാന്‍ ബ്ലോഗിലെ ഉറങ്ങുന്ന പുലികള്‍ ആരെയും കണ്ടില്ല. അവരൊക്കെ മതപരമായ പോസ്റ്റുകള്‍ കാരണം ഉറക്കം നഷ്ടപ്പെടുന്നവരാണുപോലും! അവരൊന്നുംതന്നെ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഉപരിയായി രാജ്യത്തെ കാണാന്‍ കഴിവില്ലാത്തരാണോ എന്നു ചിന്തിച്ചു പോകുന്നു. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!
അവര്‍ണ്ണര്‍, സവര്‍ണ്ണര്‍ എന്നൊക്കെ തരംതിരിച്ച് ബ്ലോഗ്ഗില്‍ ചരിത്രം എന്നപേരില്‍ ആഭാസം എഴുതുന്നവര്‍ക്കും ഇതൊരു വ്യക്തമായ മുന്നറിയിപ്പുതന്നെ. ആരുടെയെങ്കിലും പേരില്‍ നായര്‍, നമ്പൂതിരി, മേനോന്, പിള്ള എന്നൊക്കെ കാണുമ്പോള്‍ അതിനെതിരെ എന്തു ആഭാസവും എഴുതി, അവരുടെ മാതാപിതാസഹോദരങ്ങളെ തെറിയഭിഷേകം നടത്തി അവര്‍ണ്ണ-സവര്‍ണ്ണ തരംതിരിവ് സൃഷ്ടിക്കുന്നതും സമൂഹത്തിനു വളരെയേറെ ദോഷം ചെയ്യുന്നു എന്നു ഇത്തരക്കാര്‍ മനസ്സിലാക്കട്ടെ.
ബ്ലോഗ്ഗില്‍ അവര്‍ണ്ണര്‍ എന്നു കരുതുന്നവര്‍ക്കെതിരെ സവര്‍ണ്ണര്‍ എന്നു പറയപ്പെടുന്നവര്‍ ആഭാസം എഴുതുന്നത് കണ്ടിട്ടില്ല. ആരെങ്കിലും എന്തെങ്കിലും അറിയാതെ പറഞ്ഞുപോയാല്‍ത്തന്നെ അത് വലിയൊരു കുറ്റമാണ് നമ്മുടെ നാട്ടില്‍, അത്തരം നിയമം വളര നല്ലതുതന്നെയാണ്. തിരിച്ചും അതുപോലെ ആയിരിക്കണം എന്നും മനസ്സിലാക്കണം. സവര്‍ണ്ണര്‍ക്കെതിരെ തെറിവിളികള്‍ കാണുമ്പോഴാണ് സത്യത്തില്‍ ഓര്‍ക്കുന്നത് ഇത്തരം വര്‍ണ്ണവ്യത്യാസം ഇപ്പോഴും ഉണ്ടോ എന്ന്! ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവരെപ്പോലും മറിച്ചു ചിന്തിക്കുവാന്‍ ഇത്തരക്കാരുടെ പോസ്റ്റുകള്‍ പ്രേരിപ്പിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു.
മാന്യമായ ഭാഷ ഉപയോഗിച്ച് വികാരവും വിവരങ്ങളും തുറന്നെഴുതാന്‍ കഴിവില്ലാത്തവര്‍ എങ്ങനെ ബൗദ്ധികശേഷിയുള്ളവരാകും എന്ന് മനസ്സിലാവുന്നില്ല. സാധാരണ ജനങ്ങള്‍ എന്നൊരു പ്രത്യേക വിഭാഗം തെറിപ്പാട്ട് പാടുന്നവരല്ല എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അസഭ്യവും പരുഷവുമായ തെറിപ്പാട്ട് ഭാഷ ഉപയോഗിക്കുന്നതാണ് സാമൂഹിക മാറ്റത്തിന്റെ ഉറവിടം (agents of social change) എന്നത് ശരിയാണ്, പക്ഷേ ഏതു ദിശയിലേക്കാണ് ഈ മാറ്റം എന്നുകൂടി ആലോചിക്കണം! നിരീശ്വരവാദികളും ഈ അടവ് പ്രയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. പരുഷ ഭാഷ ഉപയോഗിച്ചാല്‍ ഇല്ലാത്ത ആത്വിശ്വാസം കുറച്ചു നേരത്തെയ്ക്കെങ്കിലും ഉണ്ടാക്കാം എന്നത് ശരിതന്നെ. എന്തായാലും ആരെഴുതിയാലും അത്തരമാമൊരു പ്രബന്ധത്തിനു ആശംസകള്‍, എല്ലാം നന്നായി വരട്ടെ.
എലിയെപ്പിടിക്കാന്‍ നാരായണപ്പണിക്കരെപ്പോലുള്ള പുലികള്‍ ഇറങ്ങിയത് അനാവശ്യമായിരുന്നില്ലേ?
ReplyDeleteഷൈന്‍ എന്ന കൃസ്ത്യാനിയല്ലാത്ത ഒരാള്‍ ഒരു കൃസ്ത്യന്‍ ഐഡന്റിറ്റി ഉപയോഗിച്ചതും ഒരു സമുദായത്തെ അക്രമിച്ചശേഷം കമന്റ് ബോക്സ് അടച്ചുവെച്ച് മറ്റുള്ളവര്‍ക്ക് പ്രതികരിക്കാനും പ്രതിഷേധം രേഖപ്പെടുത്തുവാനുമുള്ള അവകാശം നിഷേധിച്ചതും ഗുരുതരമായ തെറ്റാണെന്നു സമ്മതിക്കുന്നു.വിഢ്ഢിത്തരത്തിലൂന്നിയ ഒരു നിലപാടെടുക്കാന്‍ അയാളെ പ്രേരിപ്പിക്കും വിധം നായര്‍ സമുദായത്തിന്റെ ചില മനോഭാവവും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ReplyDeleteകൊല്ലിനും കൊലയ്ക്കും അവകാശമുണ്ടായിരുന്നവര്‍, തറവാടിത്തമുള്ളവര്‍,കുലമഹിമയുള്ളവര്‍ എന്നൊക്കെയുള്ള ചൊല്ലുകളും വീരസാഹസിക പഴംപുരാണങ്ങളും ബ്രാഹ്മണരും നായന്മാരും ആധുനിക നായര്‍-നമ്പൂരി- ജാതിസ്വത്വ നിര്‍മിതിക്കായി കലാസാംസ്ക്കാരിക മേഖലകളിലും ബ്ലോഗ്, സിനിമ, പ്രിന്റ്-ഇലക്ട്രോണിക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയും നിരന്തരം പ്രചരിപ്പിച്ചു പോരുകയാണ്.ഇതിന്റെ തെളിവുകളാണ് ടി ജാതികള്‍ ഓര്‍ക്കൂട്ടുള്‍പ്പെടെ ബൂലോകത്തുണ്ടാക്കിയിട്ടുള്ള വിവിധ ജാതികമ്മ്യൂണിറ്റികള്‍.സ്വാഭാവികമായും ആധുനിക ജനാധിപത്യസമൂഹത്തില്‍,നവോത്ഥാന മാനവികമൂല്യങ്ങള്‍ സ്ഥാപിക്കപ്പെടേണ്ടിടത്ത് സങ്കുചിത പ്രതിലോമചരിത്രങ്ങളെ അഭിമാനപൂര്‍വ്വം ആഘോഷിച്ചു കൊണ്ടുവരുന്നതു കാണുമ്പോഴും പണ്ടില്ലാത്തവിധം പേരുവാലുകള്‍ തൂക്കിയിടുന്നതു കാണുമ്പോഴും അവര്‍ണ്ണരുടെ ന്യായമായ അവകാശങ്ങളെ ജാതിവാദമായി അവഹേളിക്കുമ്പോഴും ചിലര്‍ക്കെങ്കിലും ചൊറിഞ്ഞുകയറിയാല്‍ അത്ഭുതപ്പെടാനുണ്ടോ ?! അപ്പോഴാണ് വിചിത്രകേരളം പോലുള്ള ബ്ലോഗുകള്‍ ഉത്ഭവിക്കുന്നത്.സ്വാഭാവികമായും അഭിമാനത്തിന്റെയും അവകാശവാദത്തിന്റെയും പിന്നാമ്പുറത്തെ യഥാര്‍ത്ഥ അശ്ലീലതകളെ പരിഹാസപൂര്‍വ്വം ചിലര്‍ തുറന്നു കാണിക്കും.വിചിത്രകേരളം എന്ന ബ്ലോഗിലൂടെ ഷൈന്‍ ചെയ്ത ഗുരുതരമായ തെറ്റ്, കമന്റ്ബോക്സ് അടച്ചുവയ്ക്കുകയും അതുവഴി ജനാധിപത്യപരമായ വിമര്‍നങ്ങള്‍ക്ക് അവസരം നിഷേധിക്കുകയും ചെയ്തു എന്നതാണ്. കേരളസമൂഹത്തിലെ ഒന്നാംതരം ജാതിവാദികളും ഹൈന്ദവവര്‍ഗീയവാദികളും സവര്‍ണ്ണജാതികളായ നായരും നമ്പൂതിരിയുമാണ്. ബി.ജെ.പി, ആര്.എസ്സ്.എസ്സ്, ശിവസേന, ബജ് രംഗദള്‍ ,സംഘ് പരിവാര്‍ തുടങ്ങിയ ഹൈന്ദവവ രാഷ്ട്രീയവര്‍ഗീയവാദി സംഘടനകളെ കേരളത്തിലേയ്ക്ക് കൊണ്ടുവന്നവരും ഇന്നും അവയുടെ നേതൃത്വത്തിലിരിക്കുന്നവരും ടി സവര്‍ണ്ണജാതികളാണ്. മറ്റൊരുകാര്യം ആക്ഷേപഹാസ്യത്തിലൂടെ ഷൈന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ പലതിനും ചരിത്രത്തിന്റെ പിന്‍ബലമുണ്ടെന്നതാണ്. ഇത്തരത്തല്‍ ഒരു കേസ് കൊടുത്തതില്‍ നിന്നു തന്നെ കേരളത്തിലെ പ്രബലജാതികള്‍ക്കെല്ലാം (പ്രത്യേകിച്ച് സവര്‍ണ്ണ സമുദായങ്ങള്‍ക്ക്) അതിശക്തമായ ജാതിസ്വത്വബോധവും ജാത്യാഭിമാനവും ഉള്ളവരാണെന്നും തെളിയുന്നു. അധികാരത്തിന്റെ സര്‍വ്വ മേഖലകളിലും സവര്‍ണ്ണര്‍ക്കുള്ള ശക്തമായ സ്വാധീനം ഈ കേസിലും മുഴച്ചുകാണുന്നുണ്ട്. കൌരവസദസ്സില്‍ പാഞ്ചാലിക്കുണ്ടായ പോലെ, ചരിത്രപരമായ തെളിവുകള്‍ സത്യത്തെ കോടതിയില്‍ വിവൃതമാക്കുമ്പോള്‍ ടി സമൂഹങ്ങള്‍ വീണ്ടും ലജ്ജിക്കാനിടവരാതിരിക്കട്ടെയെന്ന് ആശംസിച്ചു കൊള്ളുന്നു.
വി.രാജേഷ് താങ്കള്‍ കാര്യം പറഞ്ഞു.ഇത്രയും വലിയ സാമുദായിക നേതാവിന് ഒരു എലിയെ പിടിക്കാന്‍ ഇറങ്ങേണ്ടി വരുന്ന ഗതികേടിനോട് ആ അസഹിഷ്ണുതയോട് സഹതാപമേ എനിക്ക് തോന്നുന്നുള്ളൂ.
ReplyDeleteഞാന്‍ കൊറച്ചീസം ഇവിടന്നൊന്ന് വിട്ട് നിന്നപ്പൊ എന്തെല്ലാം പ്രശ്നങ്ങളാ ഉണ്ടായത്.
ReplyDeleteഎന്തായാലും നന്നായി.
#എനിക്കും പേടി ആവണുണ്ട് #
എഴുതി വന്നപ്പോൾ കുറച്ചു വലുതായി..പോസ്റ്റ് ആയി ഇടുന്നു.
ReplyDeleteചിത്രകാരനു സ്നേഹപൂർവ്വം
എന്റെ അഭിപ്രായത്തില്‍ ഷൈന്‍ നെ അയാളുടെ പാട്ടിനു വിട്ടാല്‍ മതിയായിരുന്നു(.കഴുത
ReplyDeleteകരയുന്നതുപോലെ)കുറെ എഴുതി കഴിയുമ്പോള്‍ അയാള്‍ക്ക് ഒരു പക്ഷെ ഒരു സുഖം
കിട്ടിയേനെ .അതോടെ ചിലപ്പോള്‍( തത്കാലത്തെക്ക് എങ്കിലും) അയാള്‍ നിര്‍ത്തിയേനെ എങ്കില്‍ അയാള്‍ക്ക് .
സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ (സവര്‍ണര്‍ക്ക് ആണല്ലോ വര്‍ഗീയതയുടെ കുത്തക) രക്ത
സാക്ഷി ആകേണ്ടി വരില്ലായിരുന്നു..
This comment has been removed by the author.
ReplyDeleteA quote from "The British Commission to India: Historical Novel" by MN Pavithran (a hard core Ezhava fanatic):
ReplyDeletehttp://books.google.com/books?id=1iae-qdzxisC&pg=PA92
"The beautiful women of Thiyyas, Cherumar, Pulayar and Parayar were forcibly taken away by the Nairs under the orders of Nambiars. So there were a dearth of women in the above castes."
"It was ordered that the women folks of the above castes should not cover their breasts. They may hide their nudity with a thorth (a thin transparent cloth woven with threads apart) that should not hang below the knee. The **** **** of the **** **** *** it. These women were at the mercy of Nairs. Their male members were harassed and beaten for nothing by the Nairs. Gradually they lost their valour and became cowards".
Now tell me. Ezhavas themselves complain that their women were not allowed to wear clothes in front of Nairs. Then a simple question. How can they shower abuse on the Nair community claiming that Nair women were not "pathivrathas" and Nair men were servile?
എസ്.ഡി.പി.ഐക്ക് 'ടെലിവിഷന്‍' ചിഹ്നം
ReplyDeleteതിരുവനന്തപുരം: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ)ക്ക് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതിനുള്ള പൊതുചിഹ്നമായി 'ടെലിവിഷന്‍' അനുവദിച്ച് ഉത്തരവു ലഭിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ അറിയിച്ചു.
മനോജ് കുമാർ കള്ളക്കേസുകളും ദുഷ്പ്രചാരണവും കരുതിയിരിക്കുക
ReplyDeleteമനോജ് കുമാറേ എസ്.ഡി.പി.ഐക്കാരേ ഇനി കാത്തിരുന്നോളൂ തീവ്രഭീകരാരോപണ നാടകങ്ങൾ കാണാനും കേൾക്കാനും.എതിരാളികൾ നിങ്ങളെ അപകീർത്തികരമായവതരിപ്പിക്കാൻ,
പത്രചാനലുകളിൽ കൂലിവാർത്തക്കാരെ അഡ്വാൻസു കൊടുത്തു തയ്യാറാക്കി റിഹേഴ്സലും തുടങ്ങി.
കള്ളക്കേസുകളുടെ തിരക്കഥകൾ അണിയറയിൽ തയ്യാർ ചെയ്യാൻ ആരംഭിച്ചിരിക്കുന്നു.വക്കീലന്മാരെ മുൻ കൂർ വിലക്കാനും ആരംഭിച്ചിരിക്കുന്നു.സത്യസന്ധതയുടെ ചങ്കൂറ്റമുള്ള സുധീര വക്കീലന്മാരെ അഡ്വാൻസായിബുക്കുചെയ്യുന്നതായിരിക്കും നല്ലബുദ്ധി.
എസ്.ഡി.പി.ഐക്ക് 'ടെലിവിഷന്‍' ചിഹ്നം
“തിരുവനന്തപുരം: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ)ക്ക് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതിനുള്ള പൊതുചിഹ്നമായി 'ടെലിവിഷന്‍' അനുവദിച്ച് ഉത്തരവു ലഭിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ അറിയിച്ചു.
2010, മേയ് 21 11:15 am”
1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
ReplyDelete19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323
അതുശരി 1505ലും മനോവിഷരമ ദുർവർണ്ണമാത്തുക്കുട്ടിച്ചായന്മാർ നാടുവാഴിത്ത അധികാരോല്പന്നങ്ങൾ വിദേശലേഖകരെക്കൊണ്ടെഴുതിച്ചു ദുർവർണ്ണനായർബ്രാഹ്മണിസ്റ്റുകളെ പുളകം കൊള്ളീച്ചിരുന്നെന്നു സാരം.
ReplyDeleteയാദാർത്ഥ്യങ്ങൾ തിരയേണ്ടത് അനുഭവസാക്ഷ്യങ്ങൾ ജീവിതാകാലം മുഴുക്കെ കണ്ട പ്രായംചെന്നകാരണവന്മാരിൽനിന്നാണ്.അല്ലാതെ സ്വന്തംസവർണ്ണത്തമ്പ്രാട്ടിമാരെ അല്പകാല അർഥാഭിരാമങ്ങൾക്കു വരുന്ന വിദേശികൾക്കു കൂട്ടിക്കൊടുത്തു അന്യാപകീർത്തി എഴുതി നായർബ്രഹ്മൺ ഖ്യാതി പ്രചരിപ്പിക്കുന്ന നാടുവാഴിത്ത അധികാരോല്പന്ന വ്യാചരേഖകളെ അടിസ്ഥാനമാക്കിയല്ല.
"അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല Book of Duarto Barbosa, P.60
ReplyDeleteഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ് Dr. Francis Day-"Land of Perumals"P "
മുകളില്‍ കൊടുത്ത ഉദ്ധരണി, നായര്‍ക്ക് പിന്തുണ കൊടുക്കാനായി,അതായത് നായരെ പോലെ മറ്റ് ജാതിക്കാരിലെ സ്ത്രീകളും വേശ്യകളായിരുന്നു എന്നു സ്ഥാപിക്കാനായി S, Suresh,Vazhakakli തുടങ്ങിയ
പേരുകളിലുള്ള നായന്മാര് ബ്ലോഗായ ബ്ലോഗുകളിലെല്ലാം കൊണ്ടു നടന്ന് പേസ്റ്റി വെക്കുന്നുണ്ട്. ടി വാലന്മാര്‍ക്ക് കാര്യം നല്ലതുപോലെ മനസ്സിലാകാത്തതു കൊണ്ടാണ് ഈ പരിപാടിയുമായി കറങ്ങി നടക്കുന്നത്. വേശ്യകള്‍ എല്ലാ ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടാകും. ജനസംഖ്യാനുപാതികമായി കണെക്കെടുത്തു നോക്കിയാല്‍ ഒരു പക്ഷെ നായന്മാരേക്കാള്‍ വേശ്യകള്‍ മറ്റു ജാതിയിലെങ്ങാനും ആയിപ്പോയാല്‍ പോലും അത്ഭുതപ്പെടേണ്ട കാര്യവുമില്ല. എന്നാല്‍ നമ്പൂരിമാരുടെയും രാജാക്കന്മാരുടെയും ആവശ്യത്തിലേക്കു മാത്രമായി വേശ്യാവൃത്തിയെ കുലത്തൊഴിലാക്കിയും ജീവിതാനുഷ്ഠാനമാക്കിയും ആത്മീയാനുഷ്ഠാനം പോലുമായും കണക്കാക്കി ആചരിച്ചു ജീവിച്ചു പോന്നിരുന്ന ഒരേയൊരു ജാതി നായര്‍ മാത്രമായിരുന്നു എന്നതാണ് മറ്റ് ജാതികളും നായര്‍ ജാതിയും തമ്മിലുള്ള അജഗജാന്തര വ്യത്യാസം.
ലോകാരംഭം മുതല്‍ ഇന്ന് വരെ രണ്ട് വര്‍ണ്ണങ്ങള്‍ മാത്രം അഥവാ രണ്ട് ജാതികള്‍ മാത്രം നില നിന്ന് പോരുന്നു- ആണും പെണ്ണും .
ReplyDeleteഇല്ലാത്ത സൂര്യകിരീടം എന്തിന്ന് നിങ്ങള്‍ അണിയുന്നു- എല്ലാം ആം ഗലേയത്തില് പറഞ്ഞാല്‍ :-
Conglomeration.
The same mould can give birth to different colour toys , depending on the colour of the clay poured in , and we are the puppets created to dance according to the strings pull.
നായര്‍-ഇഴവ ചിത്രങ്ങള്‍ - കൃഷണതൃഷണയുടെ ഈ വിഷയത്തിലെ ഒരു പോസ്റ്റിവിടെ.
ReplyDeleteBook of Duarto Barbosa, P.60: 1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല”
ReplyDeleteDr. Francis Day-"Land of Perumals"P 323: 19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”
---------------------------------
ബാര്‍ബൊസ മാത്രമല്ല ഇതു പരഞിട്ടുള്ളത്. General Collection of Voyages and Travels (John Pinkerton): "A Tiati (Thiyyathi) or female of this caste, although reduced to prostitution, has been known to refuse going in to a gentleman's palanquin, because the bearers were Mucua"
തീയത്തികളുടെ തൊഴില്‍ വേശ്യാവ്രിത്തി ആണെങ്കിലും, ഇവര്‍ മുക്കുവരുടെ കൂടെ പല്ലക്കില്‍ കയറാറില്ല.
http://books.google.com/books?id=L1NBAAAAcAAJ&&pg=PA739
The Voyage (François Pyrard de Laval): "And there are none other concubines or public girls, but the wives and daughters of these Tiua (Thiyya), for the other women abandon themselves only to those of their own caste. They scurple themselves to yield themselves for hire to any man whatever, no matter of what birth, race or religion, having nothing to fear from their husbands, who durst not to say a word, and meekly suffer it."
മലബാറിലെ വേശ്യകള്‍ എല്ലാം തന്നെ തിയ്യ ജാതിക്കാരാണു. മറ്റ് ജാതികളിലെ സ്ത്രീകള്‍ സ്വന്തം ജാതിയിലെ പുരുഷൻമാരുമായി മാത്രം ശയിക്കുമ്പൊള്‍, തിയ്യ ജാതിയിലെ സ്ത്രീകള്‍ ഒരു നിശ്ചിത തുക ഈടാക്കിയ ശേഷം ആരുടെ കൂടെ വെണമെങ്കിലും ശയിക്കുന്നതിനു തയ്യാറാകുന്നു.
http://books.google.com/books?id=WxwnE2tzBxwC&pg=PA386
ജകൃ കാവാലമാണല്ലോ സങ്ങതി പണിക്കരുചേട്ടനെ അറിയിച്ചത്. അപ്പോ കവാലത്തിന്റെ ബ്ലോഗിൽ പറഞ്ഞത് വെറുതേയല്ല അല്ലേ? ഞമ്മ്മ്മൾ സീഐഡീ കാവാലത്തെക്കുറിച്ച് ഒരു പോസ്റ്റ് എഴുതിയാരുന്നു. ഇനിയിപ്പം എന്നേം പിടിപ്പിക്കുമോ?
ReplyDelete