കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച...
mukthar udarampoyil's blog
kalakki
ReplyDeletepraNayam....
ReplyDeletejeevitham....
!!!!!!!!!!!!!
പ്രണയ വിവാഹമായിരുന്നോ...
ReplyDeleteഹായ് കൂയ് പൂയ് തന്നെ പശ്ട്...
ReplyDeleteകവിതക്ക് ആ ഭംഗിയില്ല.
ഹായ് കൂയ് പൂയ് ബാക്കി എന്നാണ്...
ഈ അവളുമാരുടെ ഒരു പരിണാമമേ..... കൊള്ളാം.
ReplyDeleteishtaayi
ReplyDeleteഏയ്, അങ്ങനെയാവില്ല...
ReplyDeleteഅതവളുടെ കുറ്റമല്ല....അവള്‍ പെയ്യുന്നില്ലെ പ്രണയത്തിലും ജീവിതത്തിലും ഒരുപോലെ ....പാവം ... അവള്‍
ReplyDeleteഉം...തൊലിക്കെന്തൊ പറ്റിയിരിക്കുന്നു. അപ്പൊഴും ഇപ്പൊഴും ഒരു പോലെ പെയ്യുന്ന മഴയെ എന്തു പറയാന്‍...എനിക്കപ്പൊഴും ഇപ്പൊഴും കുളിരുന്നു അവള്‍ പെയ്യുമ്പോള്‍..
ReplyDeleteആശംസകള്‍
oh good
ReplyDelete:-) കൊള്ളാം..!!!
ReplyDeleteവെഡ്ഡിംഗ് ലോക്ക് തുറന്നാണല്ലൊ കിടക്കുന്നത്? നിങ്ങൾ രക്ഷപെട്ടോ!
ReplyDeleteപ്രണയവും ജീവിതവും കൊള്ളാം
ReplyDeleteadipoli
ReplyDeleteThat's the difference..
ReplyDelete