എ ട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം.അഞ്ചാമത്തെ നോമ്പ്. മഗ്രിബ് നമസ്കരിച്ച് ഫ്രാന്‍സിസ് റോഡിലെ ഉമര്‍ മസ്ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയ മനുഷ്യന്. ``ഇങ്ങട്ട് ബരീന്നും.... ഞമ്മക്കിന്ന് പൊരീല് കൂടാം...'' അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ``ഹോട്ടലീന്നാണോ എന്നും'' ``ങ്ഹാ...'' ``ഇങ്ങക്ക് എന്നും പൊരീല് പോരാല്ലോ... മഗ്രിബിനിവ്ടെ വന്നാമതി. ഞാന്ണ്ടാവും...'' നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന് സ്തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. റമദാന് തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്റസയിലാണു ജോലി. അവിടെയാണ് താമസം. നാനൂറു രൂപയാണ് മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. അല്ലാഹു വെള്ളം സൃഷ്ടിച്ചില്ലായിരുന്...
mukthar udarampoyil's blog
kalakki
ReplyDeletepraNayam....
ReplyDeletejeevitham....
!!!!!!!!!!!!!
പ്രണയ വിവാഹമായിരുന്നോ...
ReplyDeleteഹായ് കൂയ് പൂയ് തന്നെ പശ്ട്...
ReplyDeleteകവിതക്ക് ആ ഭംഗിയില്ല.
ഹായ് കൂയ് പൂയ് ബാക്കി എന്നാണ്...
ഈ അവളുമാരുടെ ഒരു പരിണാമമേ..... കൊള്ളാം.
ReplyDeleteishtaayi
ReplyDeleteഏയ്, അങ്ങനെയാവില്ല...
ReplyDeleteഅതവളുടെ കുറ്റമല്ല....അവള് പെയ്യുന്നില്ലെ പ്രണയത്തിലും ജീവിതത്തിലും ഒരുപോലെ ....പാവം ... അവള്
ReplyDeleteഉം...തൊലിക്കെന്തൊ പറ്റിയിരിക്കുന്നു. അപ്പൊഴും ഇപ്പൊഴും ഒരു പോലെ പെയ്യുന്ന മഴയെ എന്തു പറയാന്‍...എനിക്കപ്പൊഴും ഇപ്പൊഴും കുളിരുന്നു അവള് പെയ്യുമ്പോള്‍..
ReplyDeleteആശംസകള്‍
oh good
ReplyDelete:-) കൊള്ളാം..!!!
ReplyDeleteവെഡ്ഡിംഗ് ലോക്ക് തുറന്നാണല്ലൊ കിടക്കുന്നത്? നിങ്ങൾ രക്ഷപെട്ടോ!
ReplyDeleteപ്രണയവും ജീവിതവും കൊള്ളാം
ReplyDeleteadipoli
ReplyDeleteThat's the difference..
ReplyDelete